[Verse 1]
(Mmm.. )
പണി തെരെഞ്ഞവർ തന്നെല്ലെ മെല്ലെനെഞ്ഞിട്ടാ വാലറ്റം മുറിഞ്ഞിട്ടോൻ പെടഞ്ഞ് പെണഞ്ഞ-അടക്ക-അടക്കി എടുക്കാൻ വന്ന്‌ട്ടോൻ കെടന്ന കെടപ്പ് കണ്ടാ
ജ്ജാരായാലെന്താവ്ടെ, ചാരായാലെന്താവ്ടെ
ഞാൻ വെച്ച വെടികൾ തുളച്ചുവൻ്റെ പടം
ചാവട്ടെയെന്നും പറഞ്ഞൊഴിക്കി-ജ്ജ് പണം
ഒന്ന് ആവത്ത് കെണി വെച്ച്, പിടിച്ച്-ജ്, ചിരിച്ച്-ജ്, വട്ടായി അനക്, ജ്ജ് മുട്ടായി പരുവം
നട്ടപാതിര പോലെയൻ്റെ കളികൾ ഇരുട്ടിൽ, മുട്ടൻ പ്ലാവിലയെലപോലെ ആടിയുലച്ചെറങ്ങി ഇജ്ജ്
വാരി ഞാൻ കൂട്ടി മാറ്റി തീ കൂട്ടി, മട്ടുപാവിലിരുന്ന് ഞാൻ കാണി[?]
ഇജ്ജാരായാലെന്താ..
ഇജ്ജാരായാലെന്താ..
ഇജ്ജാരായാലെന്താ..
ഇജ്ജാരായാലെന്താ..
[Verse 2]
കഥ മെനഞ്ഞ് അവർ പറഞ്ഞു കയ്യിലെടുത്തു, നാടൊട്ടം വിളംബരം അടക്കി വുളിച്ചു, വണ്ടിൻ്റെ മണ്ടമ്മെ കേറി ജാഥ വണ്ടി കേറി ചത്താ കൈകി വേറ കാറാ, മയ പോയ പോക്ക, മേഘം ഇന്നും കാറാ
വെള്ളിം വെള്ളിം പറഞ്ഞതൊന്ന്, ഇപ്പൊ ചേലുമാറാ
ഓർമ്മ പുത്ക്കാൻ പോയ്‌പ്പോ പാറപ്പൊറത്തെന്ത് ഏറുമാടാ
ഖജനാവ് കാലി പക്ഷെ മാസാ-മാസം തേരു-മാറാ
എറങ്ങികേറി മലയും കടലും താണ്ടി ദേശാടനാടാ
മറുനാട്ടിലൊച്ചയിട്ടിറങ്ങി വീ-മാനം മാറാൻ നേരമില്ല
കൂടെക്കാര്യം നൂറാ, നാട്ടി-വന്നാ കാണാ തിക്കിം തെരക്കിം ജനം, എന്നും ചെയ്‌ണതൊന്നും കൂടെ കാണാൻ വല്ലിപ്പാരെ രേഖ വരെ ചോയിക്ക്‌ണ്‌ണ്ട് ഇഞ്ഞിപ്പോ പേരും മാറാ